Friday, May 27, 2011

ലുട്ടാപ്പിയുടെ പിത്രുത്വംവിവാദത്തിലേക്ക്..........................!!!!
 
സ്വ.ലേ :
അവസാനം തന്റെ തന്ത ആരാണെന്നുള്ള ലുട്ടാപ്പിയുടെ ചോദ്യത്തിനു ഇതാ ഉത്തരം ലഭിക്കാന്‍ പോകുന്നു ......പലരുടെയും കുടുംബ ജീവിതം തകര്‍ത്ത ഈ ചോദ്യത്തിനുത്തരം ഒടുവില്‍ ലഭിച്ചത് ലുട്ടാപ്പിയുടെ സ്വന്തം ഗ്യാങ്ങില്‍ നിന്ന് തന്നെ ആയിരുന്നു ........അതെ സുഹൃത്തുകളെ ..ലുട്ടാപ്പിയുടെ സ്വന്തം തന്ത മറ്റാരുമല്ല ...അത് നമ്മുടെ സ്വന്തം കുട്ടൂസന്‍ തന്നെ ....കേരളാ പോലീസിന്റെ 3 മണിക്കൂര്‍ നീണ്ട ചോദ്യം ചെയലിനോടുവില്‍  ആണ് കുട്ടൂസന്‍ കുറ്റം സമ്മതിച്ചത് ....കൂടാതെ ലുട്ടാപ്പി യുടെ തള്ള ഡാകിനിയാണെന്നും കുട്ടൂസന്‍ കൂട്ടിച്ചേര്‍ത്തു
കേസ് ഡയറി ചുവടെ കൊടുക്കുന്നു :
കേസ് നമ്പര്‍ 369 /2011 :പുട്ടാലുവിന്റെ വീട്ടില്‍ നിന്ന് മടങ്ങുകയായിരുന്ന കുട്ടൂസന്‍ വഴിയില്‍ വെച്ചാണ്‌ ഡാകിനിയെ കണ്ടത് ...സംസാരിച്ചു നില്‍കുനതിനിടെ മഴ വന്നത് കാരണം 2  പേരും ഒരു മര ചുവട്ടില്‍ അഭയം തേടി...ആ സമയം  ...മഴയോടൊപ്പം വന്ന തണുത്ത കാറ്റില്‍ കുട്ടൂസനു മനസ്സില്‍ ലഡ്ഡു പൊട്ടി ..തുടര്‍ന്നു നടന്ന ജിഗ്ഗിലാക്കി* (കടപ്പാട് :ഭീമന്‍ രഘു... f  I R) ക്കൊടുവിലാണ് .ലുട്ടാപ്പി ഉണ്ടായത് എന്ന് കുട്ടൂസന്‍ പറഞ്ഞു 
.
എന്നാല്‍ ഇത് ഡാകിനി നിഷേധിച്ചു ....ലുട്ടാപ്പി തന്റെ മകനല്ലെന്നും സംഭവം തന്നെ കരി വരി തേക്കാനുള്ള ശ്രെമമാണെന്നും അവര്‍ ആരോപിച്ചു .....
....എന്നാല്‍ അന്ന്  താനാണിതിനുളള ഒത്താശ ചെയിതു കൊടുത്തതെന്നും ,ലുട്ടാപ്പിയുടെ കറുത്ത കുഞ്ഞി ജട്ടി അതിനുള്ള തെളിവാണെന്നും  കുട്ടൂസന്റെ പഴയ ചങ്ങാതി കോഴികോട്ടുകാരന്‍ 'കൌഫ്ഫ് ' വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചു ....
ഇതേ തുടര്‍ന്ന് സാംസ്കാരിക നേതാവെന്നു  സ്വയം അവകാശപെടുന്ന സുകുമാര്‍ കോഴികൂട്‌ ,കുട്ടൂസന്‍ തന്നെ പിത്രുത്തം ഏറ്റെടുകണമെന്നു വാര്‍ത്ത കുറിപ്പ് ഇറക്കി സ്വയം അവഹേളിതനായി.......
എന്ത് നടന്നാലും വേണ്ടില്ല ഉമ്മച്ചന്‍  മന്ത്രി സ്ഥാനം രാജി വെക്കണമെന്ന്  അച്ചു മാമന്‍ P K  G ഓഫീസില്‍ നിന്ന്  അറിയിച്ചു .....
സംഭവത്തിനൊടുവില്‍ കോടതിയില്‍ ഹാജരാക്കിയ കുട്ടൂസനെ കരികൊടി കാണികാനുള്ള ശ്രമത്തില്‍ 2    D Y F K കാര്‍ക്ക് പരിക്ക് പറ്റി .......സമാധാനം പുനസ്താപികാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു .......



ഫയല്‍ ചിത്രം
ഒടുവില്‍ കിട്ടിയത് : വാര്‍ത്ത അറിഞ്ഞു സംഭവ സ്ഥലത്തേക് വരുകയായിരുന്ന മായാവി ടിപ്പറിടിച്ചു അബോധാവസ്ഥയില്‍ ....കൊമ്പിനു സാരമായ പരിക്കേ ഉള്ളുവെന്നും ഫാന്‍സ്‌ അവിവേകം ഒന്നും കാണികരുത്‌ എന്നും ആശുപത്രി വൃത്തങ്ങള്‍ .....


   

Saturday, May 21, 2011